അട്ടപ്പാടി പീലാണ്ടി എന്ന കാട്ടുകൊമ്പന് കോടനാട് ചന്ദ്രശേഖരൻ ആയി മാറി.
അട്ടപ്പാടിയിലെ വിശ്വാസികൾക്ക് ഇവാൻ ദൈവം… മറ്റുള്ളവർക്ക് 9 പേരുടെ ജീവൻ എടുത്ത ഭീകരൻ… കൃഷിനാശം വിധച്ചുകൊണ്ടിരിന്ന ഇവന്റെ കാൽപാട് വീണ…
അട്ടപ്പാടിയിലെ വിശ്വാസികൾക്ക് ഇവാൻ ദൈവം… മറ്റുള്ളവർക്ക് 9 പേരുടെ ജീവൻ എടുത്ത ഭീകരൻ… കൃഷിനാശം വിധച്ചുകൊണ്ടിരിന്ന ഇവന്റെ കാൽപാട് വീണ…
തെക്കൻ കേരളത്തിന്റെ ആനപ്രേമികളുടെ അഭിമാന കേന്ദ്രമാണ് പുത്തൻകുളം…. പ്രകൃതി അതിന്റെ ദൃശ്യ ഭംഗി കനിഞ്ഞു നൽകിയ പുണ്യ ഭൂമി…. വയലേലകളുടെ…
ഏകചത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി വടക്കുംനാഥഗോപുരം കടന്നുകിട്ടാന്‍ ഇത്തിരി പാടാണ് രാമന്. തലയും ഉടലും ഒന്ന് കുനിയണം….. തെക്കേഗോപുരനട തള്ളിതുറന്ന്…
ആറാട്ടു് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചന്ദ്രശേഖരനേയും അവന്റെ ഏറുകൊണ്ടു് കാലൊടിഞ്ഞ മനുഷ്യനെയും തിരുമുൻപാകെ കൊണ്ടുചെല്ലുവാൻ കല്പനയുണ്ടാവുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും, രാജഭാടന്മാർ ഓടിന
ആ കുഴി തീർത്തതു നല്ല സ്ഥലത്തും നല്ല സമയത്തുമായിരുന്നു എന്നുള്ളതിനു സംശയമില്ല. അതു തീർന്നിട്ടു് അധികം താമസിയാതെതന്നെ അതിൽ ഒരു കൂട്ടിക്കൊമ്പൻ വീണു. ആ ആനക്കുട്ടി സർവ്വശുഭലക്ഷണങ്ങളും ത
കടലാശ്ശേരി വില്ലേജിൽ അവണാമനയെന്നും പറഞ്ഞുവരുന്ന ബ്രാഹ്മണോത്തമകുടുംബവകയായി പണ്ടു ഗോപാലൻ എന്നു പ്രസിദ്ധനായിട്ടു് ഒരു കൊമ്പനാനയുണ്ടായിരുന്നു. അനേകം ഗുണങ്ങളും യോഗ്യതകളുമുണ്ടായിരുന്ന ആ
കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവർക്കാർക്കും അവനെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതുമല്ല. (ആനയെ അതു് എന്നല്ലാതെ അവൻ എന്നു പറയുന്നതു ശരിയല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ തിരുന
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു ഉള്ള കഥ
തട്ടകത്തമ്മ ശ്രീ നൈതലക്കാവ് ഭഗവതി പൂരവിളംബരത്തിനായി ഗജലോകനാഥൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസ്സിലേറി ഹൃദയനാഥൻ ശ്രീ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്നെഴുന്നളളി
എരണ്ടക്കെട്ട് എന്ന അസുഖം മൂലം കേരളത്തിലെ പ്രധാനപ്പെട്ട ആന ചരിഞ്ഞതു കൊണ്ടാകാം എല്ലാവരും ഈ അസുഖത്തെ കുറിച്ച് സംസാരിക്കുവാൻ തുടങ്ങിയിരിക്കുന്നത്